അദ്ധ്യായം 110- സൂക്തം 3

3. فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا
അപ്പോള്‍ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും അവനോട് പൊറുക്കലിനെ തേടുകയും ചെയ്യുക നിശ്ചയം അവന്‍ വളരെ പാശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.